നീലേശ്വരം :ചന്ദനക്കള്ളക്കടത്തിനിടെ നീലേശ്വരം പോലീസ് പിടികൂടിയ യുവാക്കളെ കോടതി റിമാന്റു ചെയ്തു.ഇന്നലെ നീലേശ്വരം പോലീസ്ഇ ന്സ്പെക്ടര് എം.ഏ.മാത്യുവും സംഘവു മാണ് നീലേശ്വരം പള്ളിക്കര റെയില്വേഗേറ്റിന്സ മീപത്തു നിന്നും ഇന്നോവ കാറില്‍ കടത്തുകയാ യിരുന്ന 67 കിലോ ചന്ദന പിടികൂടിയത്. നീലേശ്വരംപാലീസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ രഹ സ്യവിവരത്തെ തുടര്‍ന്ന് നടന്ന വാഹന പരിശോധന യിലാണ് കൊല്ലത്തുനിന്നും കാസര്ട്ടേക്ക്കെ .എല്‍.55.1155 നമ്പര്‍ ഇന്നോവ കാറില്‍ കടത്തുക യായിരുന്ന ചന്ദനമുട്ടികള്‍ പിടിച്ചെടുത്ത ത്.കൊളത്തൂര്‍ അരയില്‍ കെ.കെ.മന്‍സിലിലെ കെ.കെ.മുഹമ്മദിന്റെ മക ന് ബി.മുഹമ്മദ്കു ഞ്ഞി31,തെക്കിൽ ചട്ടഞ്ചാല്‍ ഹൗസിലെ മൊയ്ദു വിന്റെ മക ന് മുഹമ്മദ് 37,എന്നിവരാണ് ചന്ദന ക്കള്ളക്കടത്തിനിടെ നീലേശ്വരം പോലീസിന്റെ പിടിയിലായത്.ഇന്നലെ കോടതിയില്‍ ഹാജരാ ക്കിയ ഇവരുവരെയും 14 ദിവസത്തേക്ക് റിമാന്റില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു.സംഭവത്തില്‍ നീലേശ്വരം പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.തുടര്‍ നടപടികള്‍ക്കായി കേസ്വ നംവകുപ്പിന് കൈമാറും തൊണ്ടിമുതലായ ചന്ദനം നീലേശ്വരം പോലീസില്‍ നിന്നും വനംവകുപ്പ്ഏറ്റുവാങ്ങും.ചന്ദനം കടത്താനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലാണ്.വിദേശത്തുനിന്നും വരുന്ന രീതിയില്‍ ഭംഗി യായി പാക്ക് ചെയ്ത കാര്ട്ടണുകളിലാണ്ച ന്ദനമുട്ടികള് ഒളിപ്പിച്ചുവെച്ചിരുന്നുന്നത്. പ്രതികളുടെ നീക്കങ്ങള്‍ കുറേക്കാലമായിപോലീസ് നിരീക്ഷിച്ചുവരികയായിരുന്നുഏറ്റവുമൊടുവില് ഇന്നലെ നീലേശ്വരം സി.ഐ. മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ്വിരിച്ച വലയില്‍ ഇരുവരും അകപ്പെടുകയായിരുന്നു.