കാര്‍ഷികവൃത്തി നെഞ്ചോടുചേര്‍ത്ത രവീന്ദ്രന് കൊടക്കാടിന്ജൈവകര്ഷക പുരസ്ക്കാരം
ചെറുവത്തൂർ: ഔദ്യോഗിക ജീവിത ത്തോടൊപ്പം കാർഷികവൃത്തിയും നെഞ്ചോടുചേർത്തരവീന്ദ്രൻ കൊടക്കാടിന് അംഗീകാരം. ബംഗളൂരു കേന്ദ്രമായ സരോജനി – ദാമോദര നഫൗണ്ടേഷൻ ജില്ലകളിലെ മിക ച്ച കർഷകർക്കായി ഏർപ്പെടുത്തി യിട്ടുള്ള ജൈവ കർഷക പുരസ്കാര ത്തിനാണ് കാസർകോട് ജില്ലയി ലെ മികച്ച ജൈവകർഷകനായിര വീന്ദ്രനെതിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങിയതാണ് പുരസ്കാരം.
പിതാവിൽ നിന്നും സ്വായ ത്തമാക്കിയ കൃഷി അറിവുകളുമാ കാർഷിക രംഗത്തുറങ്ങിയ ര വീന്ദ്രന്റെ ഏക കണക്കിന് ഭൂമി യിൽവിളയാത്ത കാർഷിക ഉത്പ ന്നങ്ങളില്ല.
ബി.എസ്.എൻ.എല്ലിൽ നിന്ന് 2020ൽ വളണ്ടിയർ റിട്ടയർമെന്റ് നേടി മുഴുവൻ സമയ കൃഷിക്കാര നായി സ്വന്തം ഉടമസ്ഥതയിലുള്ള ഒന്നര ഹെക്ടർ നെൽകൃഷിക്കുപുറ മെപാട്ടത്തിനെടുത്ത ഒന്നര ഏക്ക ർസ്ഥലത്തുകൂടിരണ്ട് വിളകളായി നെൽകൃഷി ചെയ്യുന്നു. പരമ്പരാഗ ത വിത്തിനങ്ങൾക്കുപുറമെ പുതി യ അത്യല്പാദന വിത്തിനങ്ങളും ഉ പയോഗിക്കുന്നുണ്ട്. സ്വന്തം ആ വശ്യം കഴിഞ്ഞു വരുന്ന നെല്ല് വിത്തായും ബാക്കി വരുന്നത് സം സ്കരിച്ച് കൊടക്കാട് റൈസ് എ നബ്രാന്റിൽ അരിയും വിതരണം ചെയ്യുന്നു. ഇതോടൊപ്പം സ്വന്തം ഉത്പാദിപ്പിക്കുന്നകുരുമുളക്പൊ ടി, മഞ്ഞൾപ്പൊടി എന്നിവയും വിപണന രംഗത്തുണ്ട്. കൂടാതെ കാസർകോടൻ കുള്ളൻ പശുക്ക ളെയും പരിപാലിക്കുന്നുണ്ട്.മൂന്നു ഏക്രയോളം വരുന്ന ക രഭൂമിയിൽ തെങ്ങ്, കവുങ്ങ്, കുരു മുളക്, വാഴ, ചേന, മഞ്ഞൾ, ഇ ബിഎന്നിവ കൃഷി ചെയ്യുന്നതോടൊപ്പം യഥേഷ്ടം മാവ്, പ്ലാവ് എ ന്നിവയുമുണ്ട്. പച്ചില,ഉണക്കില, തെങ്ങോല, കവുങ്ങിൻപട്ട, കോ ഴിവളം, ചാണകം ഇവ ഉപയോ ഗിച്ച് കമ്പോസ്റ്റും, പശുവിൻ ചാണകം, മൂത്രം, കടലപ്പൊടി (അ ല്ലെങ്കിൽ പിണ്ണാക്ക്) ശർക്കര ഇ വ ചേർത്ത് നിർമിച്ചെടുക്കുന്ന ജീ വാമൃതം ഇവയാണ് വളമായി ഉ പയോഗിക്കുന്നത്. ഭാര്യ: ബീന (പയ്യന്നൂർ വനിതാ പോളിടെക്നി ക്അദ്ധ്യാപിക). മകൻ: ആനന്ദ് (എൻജിനീയർ, ചെന്നൈ).