തവനൂർ യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിന്റെ യുവതിയുമായുള്ള അശ്ലീല വോയ്സ് ക്ലിപ്പ് പുറത്തായി . തല താഴ്ത്തി അനുയായികൾ
തവനൂർ: തവനൂരിലെ യുഡിഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിലിന്റെന്ന പേരിൽ അശ്ലീല വോയിസ് പുറത്തു വന്നു, മിറർ കേരള പേജിലൂടെയാണ് ഒരു അയൽക്കൂട്ട സ്ത്രീയും ഫിറോസ് കുന്നും പറബിലിന്റെ എന്ന് പറയുന്ന സംഭാഷണം പുറത്തുവന്നത്. .കഴിഞ്ഞ ദിവസം രാത്രിയാണ് ഫിറോസ് അശ്ളീല വോയ്സ് ക്ലിപ്പ് പുറത്തുവന്നത്.
ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നു എന്ന പേരിൽ നിരന്തരം ആക്ഷേപങ്ങൾക്ക് ഇരയാകുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ മറ്റൊരു മുഖം ആണ് പുറത്ത് വന്നതനെണ് ഫിറോസിന്റെ എതിർ വിഭാഗം ആരോപിക്കുന്നത് .കൃത്യമായുള്ള ഓഡിറ്റിംഗിന് വിധേയമാകാത്തതു കൊണ്ടുതന്നെ ലക്ഷങ്ങളുടെ അഴിമതി കഥകളാണ് ഫിറോസിനെതിരെ ഇവർ ഓരോ ദിവസവും പുറത്തുവിടുന്നത് .
ഇതിനു പുറമെയാണ് ഇന്നലെ പുറത്ത് വന്ന അശ്ളീല വോയ്സ് ക്ലിപ്പ് .ചാരിറ്റിയുടെ മറവിൽ യുവതിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതാണോ എന്നും സംശയം ഉയരുന്നുണ്ട് .ഓഡിയോയു സത്യാവസ്ഥ ചോദ്യംചെയ്ത് ഫിറോസ് അനുയായികളും രംഗത്തുണ്ട്, കൊച്ചിയിലെ മിമിക്രിക്കാരനെ കൊണ്ട് ശബ്ദം നൽകി ഇറക്കിയ ക്ലിപ്പ് ആണെന്നാണ് ഇവർ പറയുന്നത് എന്നാൽ അനുയായികളെ വെട്ടിലാകുവാൻ വേണ്ടിയാണ് ആദ്യം വോയിസ് ക്ലിപ്പ് രൂപത്തിൽ പുറത്തു വിട്ടതെന്നും ഉടൻതന്നെ വീഡിയോ ക്ലിപ്പ് പുറത്തുവരുമെന്ന് സൂചനയാണ് പുറത്തുവരുന്നത്.
ഓഡിയോ പുറത്ത് വന്നതോടെ യുഡിഫ് നേതൃത്വം അതീവ സമ്മർദ്ദത്തിലായിരിക്കുകയാണ് . അതേസമയം ശോഭാസുരേന്ദ്രന്റെ പേരിലും 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് ഫോൺ റിക്കാർഡുകളും പുറത്തുവന്നിരിക്കുകയാണ്. സ്വകാര്യ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്തു പൊതുസമൂഹത്തിനു മുമ്പിൽ പുറത്തു വിട്ടതിനെതിരെയും ചോദ്യങ്ങൾ ഉയർന്നു തുടങ്ങി,